Monday, July 20, 2015

വീ ടീ ബലറാം എന്ന തൃത്താല പപ്പുവിനോട്

രാഹുൽ കാന്ധീടെ അടിമ വീ ടീ ബലറാം എന്ന തൃപ്പൂന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിനിട്ട കമന്റ്. സീ പീ എം - ബീ ജേ പീ കൂട്ടുചേർന്ന് തന്നെ തൃത്താലയിൽ തോപ്പിയ്ക്കും എന്ന് കണ്ടിപിടിച്ചിരിയ്ക്കുന്ന എമ്മെല്ലേയോട് ചോയിച്ച് ചോയിച്ച് പോവുന്നെന്നേയുള്ള്.

ഒരു എം എൽ ഏ ഏതെങ്കിലും പാർട്ടിയിൽ ആയിരുന്നാൽ അയാളെ ആ പാർട്ടിക്കാർ മുഴുവൻ ചെയ്യുന്നതിനു അധിക്ഷേപിയ്ക്കുന്നത് ശരിയല്ല. പക്ഷേ ഇവൻ അങ്ങനെയല്ല. കോൺ-ഗ്രാസിന്റെ ഏറ്റവും വികൃതമായ മുഖത്തെയാണ് ഇവൻ പ്രതിനിധീകരിയ്ക്കുന്നതും ചാരി നിൽക്കുന്നതും. സിസിലിയൻ മാഫിയയെ വെല്ലുന്ന ക്രൂരന്മാരുടെ മുഖം.

രമേശ് ചെന്നിത്തലയോ, ഒരുപക്ഷേ ഉമ്മൻ ചാണ്ടിയോ വയലാർ രവിയോ ആയിരുന്നാൽ പോലും ഇതുപോലെ സംസാരിയ്ക്കാൻ തോന്നുകില്ലാരുന്നു. അവർ സാധാരണ രാഷ്ട്രീയക്കാരാണ്.

പക്ഷേ വീ ടീ ബലറാം എന്ന ഇവനും സുധീരനും ആന്റണിയും ഒക്കെ വലിയവായിൽ വർത്തമാനം പറാഞ്ഞിട്ട് ആ കുടുംബവാഴ്ചയിലൂടെയും ഏകാധിപത്യത്തിലൂടേയും ഭാരതത്തെത്തന്നെ നശിപ്പിയ്ക്കാൻ കൂട്ടുനിന്ന രാജ്യദ്രോഹികളെ ആദർശമറയിട്ട് കൊടുക്കുന്ന ഉത്തരംതാങ്ങികളാണ്. ഇവരെ ജനം തിരിച്ചറിയുക തന്നെ വേണം. എന്തായാലും ഇയാൾ ഒരു രാജ്യസേവനമാണു ചെയ്യുന്നത്. കോൺ-ഗ്രാസിലെ മാഫിയോസ ചെയ്ത്കൂട്ടിയ പരമചെറ്റത്തരത്തെപ്പറ്റി ജനം മറക്കാതെയിരിയ്ക്കാൻ ഇത്തരം പോസ്റ്റുകൾ ഉപകാരപ്പെടും. എന്തായാലും ഈ കമന്റിട്ട് അടുത്ത നിമിഷം സാറെന്നെ ബ്ളോക്ക് ചെയ്ത് സർട്ടിഫിക്കറ്റും തന്ന്.
-----------------------------------------------------------------------------------------------------------------

താങ്കൾ ലോകയുദ്ധത്തെപ്പറ്റി വിശദീകരിക്കണ്ട തൃത്താല മെംബ്രേ. അതിനിയാൾ ആരാ? വിൻസ്റ്റൺ ചർച്ചിലോ? താങ്കൾ താങ്കളുടെ പാർട്ടിയായ കോൺഗ്രസ്സിനെ ബാധിച്ചിരിയ്ക്കുന്ന വംശാധിപത്യം എന്ന ഭൂതത്തെപ്പറ്റിയൊന്ന് പറയൂ. താങ്കളെ എമ്മെല്ലേ ആക്കിയ മാനേജ്മെന്റ് കൺസൽട്ടൻസിയും രാജീവ് ഗാന്ധിയുടെ മകൻ എന്ന ഒരൊറ്റ കാരണത്താൽ മന്മോഹൻസിംഗിനെപ്പോലെയുള്ള ഒരു മനുഷ്യനെ വരെ അധിക്ഷേപിച്ച് ഷോ കാണിച്ച് കോൺ-ഗ്രാസ് പാർട്ടിയെ വ്യഭിചരിയ്ക്കുന്ന രാഹുൽ ഗാന്ധിയേയും അവന്റെ അമ്മയേയും പറ്റി പറയൂ. സിസിലിയൻ മാഫിയകളെ വെല്ലുന്ന രീതിയിൽ അവർ കോൺ-ഗ്രാസിന്റെ മുകൾത്തട്ടിലെത്തിയതിനെപ്പറ്റി പറയൂ.

സീതാറാം കേസരിയെ കക്കൂസിൽ പൂട്ടിയിട്ടതും, നരസിംഹറാവു എന്ന ഇൻഡ്യയുടെ ഭാഗധേയം തിരുത്തിയ മനുഷ്യന്റെ ശരീരം ഡൽഹിയിൽ ഒരു പൊതുദർശനത്തിനു പോലും വയ്ക്കാനാകാതെ വന്നതിനെപ്പറ്റിയും സംസാരിയ്ക്കൂ.  തന്റെ ആദർശപുരുഷൻ രാഹുൽ ഗാന്ധിയും അവന്റെ അളിയൻ റോബർട്ട് വധേരയും ചേർന്ന് രാജ്യത്തെ ഒരു മൂലയ്ക്ക് നിന്ന് ഞൊട്ടിത്തിന്നതിനെപ്പറ്റി വിശദീകരിച്ചാൽ മതി. അത് കണ്ട് സഹികെട്ടിട്ടാടോ ബലറാ‍മേ ഈ ജനം ബീ ജേ പീയെ തിരഞ്ഞെടുത്തത്. അതങ്ങനെയാണെങ്കിൽ അങ്ങനെ തന്നെ തുടരും.

പോട്ട് കേന്ദ്രസർക്കാരിന്റെ നയം തനിയ്ക്ക് അന്യമാരിയ്ക്കും. കുഞ്ഞ് വളരുന്നതല്ലേയുള്ള്. എത്തും, ഇത്രയ്ക്ക് വഴുവഴുക്കനായ താൻ കേന്ദ്രത്തിൽ തന്നെ ഒരുകാലത്തെത്തും. (ആശംസ). കോൺ ഗ്രാസ് ആസ്ഥാനത്തെ സകല വിഴുപ്പും അലക്കാനുള്ള  സകല ഗുണവും വഴുവഴുപ്പും തനിയ്ക്കുണ്ട്. അതോണ്ട് അതിനെപ്പറ്റി ഇപ്പ വേണ്ട, പിന്നെ ചോയിച്ചോളാം (അന്ന് ചോയിയ്ക്കാൻ നമ്മൾക്കൊക്കെ ഹിന്ദി അറിയൂല്ലല്ല് എന്ന് ആശ്വസിയ്ക്കേണ്ട.ട്യൂഷൻ മാസ്റ്റ്രേ വയ്ക്കാൻ പണമില്ലേലും ചപ്പാത്തി തിന്ന് പഠിച്ച് ചോദിച്ചോളാം. ജീവൻ ബാക്കി വച്ചേക്കുമെംകിൽ, അല്ല അങ്ങനെയാണല്ലോ പാരമ്പര്യം, അമ്മേം മോനേം എതിർത്ത് ചോദിയ്ക്കുന്നവരും അവരുടെ വളർച്ചയ്ക്ക് ഇടയിൽ നിൽക്കുന്നവനും ഹെലിക്കോപ്റ്റർ തകർന്നും വണ്ടിയിടിച്ചും ഒക്കെ അങ്ങ് നേരത്തേ പോവും. എന്താണോ ആവോ?).

താങ്കൾ എം എൽ ഏ ആയിരിയ്ക്കുന്ന ഈ സർക്കാരിന്റെ കാലത്ത് തന്റെ മുക്കിയമന്ത്രി ഉമ്മൻ ചാണ്ടി തന്റെ ഗൺ മോൻ സലീം രാജിന്റെയും കൂട്ടാളികളുടേയും ഗൂണ്ടായിസത്തിനു അരുനിന്നതിനെപ്പറ്റി ത്യാങ്കൾക്കെന്തെങ്കിലും പറയാനുണ്ടോ? താങ്കളും? കൂട്ടരും ഉൾപ്പെടുന്ന സരിതാ കേസിനെപ്പറ്റി? അതിൽ മുക്കിയമന്ത്രിയുടെ ആപ്പീസ് ചെയ്ത ഇടപെടലുകളേപ്പറ്റി, ദിവസേനയെന്ന നിലയിൽ കേരളജനത പൊറുതിമുട്ടിയ തന്റെ കൂടെ പങ്കുള്ള ഈ ഭരണത്തെപ്പറ്റി? ചീഫ് വിപ്പ് പോലും പുറത്ത് വിട്ട   അഴിമതികളേപ്പറ്റി?

അതും പോട്ടെ അത് ഇന്നത്തെ കാര്യവും താങ്കൾക്ക് വിശദീകരിയ്ക്കാൻ ബുദ്ധിമുട്ടുമാന്നേൽ ഈ മുക്കിയമന്ത്രിയും തന്റെ വേറൊരു കള്ളൻ അന്തോനിച്ചനും മറ്റു കോൺ ഗ്രാസുകാരും ചേർന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും ശാസ്ത്ര മുന്നേറ്റത്തിനും അതിലെല്ലാമുപരി കുറേയേറെ നല്ല മനുഷ്യരുടെ ജീവിതം തന്നെ ഇല്ലാതാക്കിയ,  തന്റെ തന്നെ പാർട്ടിയിലെ തലമുതിർന്നൊരു നേതാവിനെ ഇല്ലാതാക്കാൻ പടച്ചു വിട്ട  ചാരക്കേസ് എന്ന കള്ളക്കേസ് പടച്ച് വിട്ടതിനെപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?

തന്റെ തന്നെ പാർട്ടിക്കാരെ തന്റെ തന്നെ പാർട്ടിക്കാർ ഊമ്പിച്ച കഥയെപ്പറ്റി മാത്രമേ ചോദിച്ചിട്ടുള്ളൂ. ഇൻഡ്യയിലെ ജനങ്ങളേ മുഴുവൻ ഊക്ളിച്ചതിനെപ്പറ്റി താങ്കളൊന്നും പറയണ്ട. ഇതിനെപ്പറ്റിയെങ്കിലും എന്തെങ്കിലും ഒന്ന് പറയെടോ വക്കീലേ, പറ.

No comments:

Post a Comment